തളിരിട്ട മോഹങ്ങൾ 2Thaliritta Mohangal Part 2 | Author : Spulber




 

ഏകദേശം അരക്കിലോമീറ്റർ ദൂരം മാത്രമേ ഉണ്ണിക്ക് വണ്ടിയോടിക്കാൻ പറ്റിയുള്ളൂ.. മഴ കോരിച്ചൊരിഞ്ഞു..
ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ അവൻ ബൈക്കൊതുക്കി..
പരിസരത്തൊന്നും ഒറ്റ മനുഷ്യജീവിയില്ല.
കടത്തിണ്ണയിലിട്ട ബെഞ്ചിൽ അവനിരുന്നു..
അവന്റെ ദേഹമാസകലം വിറക്കുകയായിരുന്നു..
ചെയ്തത് അബദ്ധമായോന്ന് നൂറ് വട്ടം അവൻ ചിന്തിച്ചു..

ആയിരം വട്ടം അവന്റെ മനസവനോട് പറഞ്ഞു, നീ ചെയ്തതാണ് ശരി..
അൽപം വൈകിപ്പോയെന്ന് മാത്രം..

ഉണ്ണി ആ കത്തിലെഴുതിയതെല്ലാം സത്യമായിരുന്നു..
അവൻ പെണ്ണ് കാണാൻ പോയതും, കല്യാണം മുടക്കിയതും എല്ലാം..
അതിന് കാരണം സാവിത്രിയുമായിരുന്നു..
അവൻ ഇത് വരെ പ്രേമിച്ചിട്ടില്ല..
പ്രേമിക്കാനറിയുകയുമില്ല..

എന്നാൽ, സാവിത്രി ടീച്ചറെ കണ്ട ഒറ്റക്കാഴ്ചയിൽ തന്നെ പ്രണയം എന്ന വികാരം എന്താണെന്നവൻ അറിഞ്ഞു..

ആകാശ നീല സാരിയുമുടുത്ത്, ഹൃദ്യമായ ചിരിയോടെ ആദ്യമായി തന്നെ സ്കൂളിലേക്ക് വരവേറ്റ സാവിത്രി ടീച്ചറിന്റെ മുഖം നൂറ്ജന്മമെടുത്താലും മനസിൽ നിന്ന് മായില്ല..
അത്ര ആഴത്തിലാണ് മനസിൽ പതിഞ്ഞത്..

ഒരു പെണ്ണിനോടും ഇത് വരെ തോന്നിയിട്ടില്ലാത്തൊരു വികാരം..
അത് പ്രണയമാണോന്ന് ഉണ്ണിക്കറിയില്ലായിരുന്നു..

സാവിത്രി ടീച്ചർ വിവാഹിതയാണെന്നും,
അവർക്കൊരു ഭർത്താവുണ്ടായിരിക്കുമെന്നും,
രണ്ടോ, മൂന്നോ കുട്ടികളുടെ അമ്മയാണെന്നും ഉറപ്പിച്ച് തന്നെയാണ് ആദ്യ കാഴ്ചയിൽ അവരെ മനസിൽ കുടിയിരുത്തിയത്..

മനസിൽ ഇഷ്ടപ്പെടുന്നതിന് ആരുടേയും അനുവാദം വേണ്ടല്ലോ… ?.

പിന്നീടാണ് നടുക്കുന്ന പല കാര്യങ്ങളും അവനറിഞ്ഞത്..
സാവിത്രി ടീച്ചർ വിധവയാണെന്നും, അവർക്ക് കുട്ടികളില്ലെന്നും എല്ലാം..
അടുത്ത വർഷം അവർ വിരമിക്കുകയാണെന്നറിഞ്ഞ് ശരിക്കും ഞെട്ടിപ്പോയി…
അതിനുള്ള പ്രായം അവർക്കുണ്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല..
അവരെ കാണുന്ന ആർക്കും അത് തോന്നില്ല..
നല്ല സുന്ദരിയും,ആരോഗ്യവതിയുമായ ഒരു ചെറുപ്പക്കാരിയായേ ആർക്കും തോന്നൂ..
ഉണ്ണിക്കും അങ്ങിനെയാണ് തോന്നിയത്.
ഒന്നുകിൽ തന്റെ പ്രായം..
കൂടിപ്പോയാൽ തന്നേക്കാൾ ഒന്നോ,രണ്ടോ വയസ് കൂടുതൽ..

അവർ വിധവയാണെന്നറിഞ്ഞപ്പോൾ അവരുടെ വിധിയോർത്ത് സങ്കടമല്ല യഥാർത്തിൽ ഉണ്ണിക്ക് തോന്നിയത്, സന്തോഷമാണ്..
പക്ഷേ, അവരുടെ പ്രായമറിഞ്ഞപ്പോ അൽപം നിരാശ തോന്നി..
മറക്കാൻ ശ്രമിച്ചു..
മനസിൽ മൊട്ടിട്ട പ്രണയത്തെ വേരോടെ പിഴുത് മാറ്റി..

പക്ഷേ, വീണ്ടുമത് തളിർത്തു.. ശിഖരങ്ങൾ വെട്ടിമാറ്റാനാവാത്തവിധം വളർന്ന് പന്തലിച്ചു..
ടീച്ചറെ വിവാഹം കഴിച്ചാലെന്ത് എന്ന് വരെ ഒരു ഘട്ടത്തിൽ തോന്നിപ്പോയി..
അതൊന്ന് തുറന്ന് പറയാൻ മനപൂർവ്വം പല അവസരങ്ങളുമുണ്ടാക്കി..
സ്റ്റാഫ് റൂമിലും, ക്ലാസ് റൂമിലും, സ്കൂളിന്റെ വിജനമായ വരാന്തയിലും ടീച്ചറെ ഒറ്റക്ക് കിട്ടിയിട്ടുണ്ട്..
ധൈര്യം സംഭരിച്ച് ടീച്ചറുടെ മുന്നിൽ പോയി നിന്നിട്ടുണ്ട്..
പക്ഷേ,ആ മുഖത്ത് നോക്കി പറയാൻ കഴിഞ്ഞില്ല..

ടീച്ചറെ ഓർക്കാൻ ശ്രമിക്കുന്നതിനേക്കാൾ മറക്കാനാണ് ശ്രമിച്ചത്..
പക്ഷേ, ഏഴ് തിരിയിട്ട നിലവിളക്ക് പോലെ കൺമുന്നിൽ കൂടുതൽ പ്രകാശിക്കുകയാണ് ചെയ്തത്..

സ്കൂളിൽ വെച്ച് ഒന്നും പറയാൻ കഴിയില്ലെന്ന് ഉറപ്പായപ്പോ, പലവട്ടം ടീച്ചറുടെ വീട്ടിലേക്ക് പോയിട്ടുണ്ട്..
ഗേറ്റിലെത്തി ടീച്ചറുടെ വീട്ടിലേക്ക് നോക്കുമ്പോ സംഭരിച്ച ധൈര്യമെല്ലാം ചോർന്ന്പോവും..
ഒന്നും പറയാനാവാതെ, ഒന്ന് കാണാനാവാതെ നിരാശയോടെ തിരിച്ച് പോവും..

ടീച്ചർ വിരമിച്ച ദിവസം ആരും കാണാതെ കരഞ്ഞിട്ടുണ്ട്..
പിന്നെ ഓർത്തപ്പോ അത് നന്നായെന്ന് തോന്നി… ഇനി ടീച്ചറെ കാണേണ്ടല്ലോ..

ഒരാഴ്ചയേ പിടിച്ച് നിൽക്കാൻ പറ്റിയുള്ളൂ..
സ്കൂൾ വിട്ട് നേരെ ടീച്ചറുടെ വിടിനടുത്ത് വരും.. മതിലിനപ്പുറത്ത് ടീച്ചർ നിൽക്കുന്നത് ചിലപ്പോ കാണും.. തിരിച്ച് പോകും..

ടീച്ചറെ മനസിലിട്ട് മൂന്ന് വർഷമാണ് ജീവിച്ചത്..!

ഇനിയൊരു കല്യാണം കഴിച്ചില്ലേൽ താനെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകുമെന്ന അമ്മയുടെ ഭീഷണി കേട്ടിട്ട് ഒരാഴ്ചയായി..
അവനും മനസ് കൊണ്ടതിന് തയ്യാറായി..

പക്ഷേ, തന്റെ മനസിലുള്ളത് ടീച്ചറെ ഒന്നറിയിക്കണമെന്ന് അവന് തോന്നി..
മൂന്ന് വർഷം താൻപ്രണയിച്ചതല്ലേ…
അവരത് അറിയാതെ പോകരുത്..

പ്രതീക്ഷിക്കാതെയാണ് വിമൽ മാഷിന്റെ സംസാരം കേൾക്കാൻ ഇടയായത്..
എങ്ങിനെ ടീച്ചറെയൊന്ന് കാണും എന്നോർത്തിരുന്ന ഉണ്ണി ഇതൊരവസരമായി കണ്ട് സ്വയം അതേറ്റെടുത്തു..
ഭവിഷ്യത്തുകളൊന്നുമോർക്കാതെ..

✍️✍️✍️

സാവിത്രി കയ്യിൽ പിടിച്ച പേപ്പറിലേക്കും നോക്കി ഇരിക്കുകയാണ്..
ഇപ്പോൾ അവൾക്ക് ഞെട്ടലില്ല, പേടിയില്ല, വിറയലില്ല, വിയർക്കലില്ല.,.
എന്തോ, ഉള്ളിന്റെയുളളിൽ നുരഞ്ഞ് പൊന്തുന്ന സന്തോഷം മാത്രം..

തനിക്കിതിൽ സന്തോഷിക്കേണ്ട ഒരു കാര്യവുമില്ലെന്ന് സാവിത്രിക്കറിയാം..
ഒരു ചെറുപ്പക്കാരൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞു…
അവനെ പറഞ്ഞ് മനസിലാക്കി നിസാരമായി തനിക്കീ പ്രശ്നം തീർക്കാം..
ആയിരക്കണക്കിന് വിദ്യാർത്ഥിളെ നേർവഴിക്ക് നയിച്ച ഒരദ്ധ്യാപികയാണ് താൻ..
ഉണ്ണിയേയും തനിക്ക് തിരുത്താൻ കഴിയും..
അതിന് മുൻപ് അവനെഴുതിയത് മുഴുവനായും വായിക്കണം.
ഉരുട്ടിയെഴുതിയ നീല അക്ഷരങ്ങളിലേക്ക് വീണ്ടും സാവിത്രി ഊളിയിട്ടു..

“ടീച്ചർ ശരിക്ക് പേടിച്ചു…
എന്തിന്..?.
ടീച്ചർക്കൊരു പ്രശ്നവും വരില്ല.. മൂന്നാമൊതരാളിത് അറിയുകയുമില്ല…
എന്നെ ടീച്ചർക്ക് വിശ്വസിക്കാം…
ആദ്യം ടീച്ചർ കുറച്ച് വെള്ളം കുടിക്ക്…
തൊണ്ടയൊക്കെ വരണ്ടിട്ടുണ്ടാവും..
ആകെ വിയർത്തല്ലോ.. ?.
വിറക്കുന്നുമുണ്ട്…
ഒന്നും വേണ്ട… സമാധാനത്തോടെ,ആശ്വാസത്തോടെ ബാക്കി വായിച്ചാ മതി…”

സാവിത്രി ചുറ്റും നോക്കി..
അവനിവിടെയെങ്ങാനും ഒളിച്ചിരിക്കുന്നുണ്ടോ..?.
അതോ ഇവൻ വല്ല ജിന്നുമാണോ… ?.
മുഖഭാവം മാത്രമല്ല, തന്റെ മനസിലുള്ളത് കൂടി അവൻ പകർത്തിയിട്ടുണ്ട്..
ഈ എഴുത്ത് താൻ വായിക്കുമ്പോ തന്റെ അവസ്ഥ അവൻ കൃത്യമായി മനസിലാക്കിയിട്ടുണ്ട്..

“ഇനിയിതെന്തായാലും ടീച്ചർ മുഴുവനായും വായിക്കുമെന്നറിയാം..
ഇനി പറയാനുള്ളത് എനിക്ക് പറയാം…
ടീച്ചറുടെ ആകാംക്ഷ ഞാൻ മനസിലാക്കുന്നു…
ടീച്ചറെന്നെ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു… ടീച്ചർ വിചാരിച്ചാലേ ഇതിനൊരു പരിഹാരം കാണാനാവൂ എന്നും പറഞ്ഞു…
ടീച്ചർ ഒരുപാട് ചിന്തിച്ചിട്ടുണ്ടാവും, ഞാനെങ്ങിനെയാ സഹായിക്കുക എന്ന്.. പറഞ്ഞ് തരാം….”



“ഇന്ന് നമ്മൾ തമ്മിൽ കണ്ടതാവും ഒരു പക്ഷേ നമ്മുടെ ജീവിതത്തിലെ അവസാന കൂടിക്കാഴ്ച… ഇന്ന് നമ്മൾ തമ്മിൽ സംസാരിച്ചതാവും നമ്മുടെ അവസാനത്തെ സംസാരം…”

സാവിത്രി പേടിയോടെ ആ വരികളിലേക്ക് വീണ്ടും വീണ്ടും നോക്കി..
എന്താണിതിനർത്ഥം… ?.

“ടീച്ചർ വീണ്ടും പേടിച്ചു… ടീച്ചർ വെറുതെ എന്തൊക്കെയോ ചിന്തിച്ചു…
ഞാനിനി ഒരിക്കലും ടീച്ചറുടെ കൺമുന്നിൽ വരാതിരിക്കാം എന്നാണ് ഞാനുദ്ദേശിച്ചത്… “

സാവിത്രി കുറുമ്പോടെ കണ്ണുരുട്ടി..
ഉണ്ണിയിപ്പോ തന്റടുത്തുണ്ടായിരുന്നെങ്കിൽ
സ്കൂളിലെ കുട്ടികൾ അനുസരണക്കേട് കാട്ടിയാൽ താൻ ചെയ്യാറുള്ള പോലെ അവനെ തിരിച്ച് നിർത്തി ചൂരല് കൊണ്ട് അവന്റെ ചന്തിക്ക് നാല് പെട പെടച്ചേനെ…
വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ..

“ഒരുപാട് പ്രതിസന്ധികളുണ്ടാവും…
പല ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാവും.. ഒരു പക്ഷേ, എന്റെ കുടുംബം പോലും എനിക്ക് നഷ്ടപ്പെട്ടെന്ന് വരാം… എന്നാലും… എന്നാലും എന്റെ സാവിത്രി ടീച്ചറിനെ വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്…
ടീച്ചറുടെ മനസെന്താണെന്ന് എനിക്കറിയില്ല…
അവിടെ എനിക്ക് സ്ഥാനമുണ്ടോന്നും എനിക്കറിയില്ല…
എന്നാലും ഇതിപ്പോ പറയാതിരിക്കാനാവില്ല…
ടീച്ചർക്ക് എന്ത് തീരുമാനവും എടുക്കാം…
എന്നെ ചീത്ത പറയാം… വേണേൽ ബന്ധുക്കളെ വിട്ട് തല്ലിക്കാം… ഞാൻ ശല്യപ്പെടുത്തുന്നൂന്നും പറഞ്ഞ് പോലീസിൽ പരാതി കൊടുക്കാം…
അതൊക്കെ സന്തോഷത്തോടെ ഞാൻ സ്വീരിക്കും…
കാരണം, മൂന്ന് വർഷമായി പറയാൻ പറ്റാതിരുന്നത് പറയാൻ എനിക്ക് പറ്റിയല്ലോ…”

ഞെട്ടലോ, പേടിയോ ഇല്ലാതെ ശാന്തമായ മനസോടെയാണ് സാവിത്രി ബാക്കി വായിച്ചത്..

“ ഇത് നാട്ടിലെവിടെയെങ്കിലും നടക്കുന്നതാണോ എന്ന് ടീച്ചർക്ക് തോന്നാം…
നടന്നിട്ടുണ്ട്… നടക്കുന്നുമുണ്ട്…
വിവാഹത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച ധാരാളം പേരുണ്ട്…
തന്നെക്കാൾ എത്രയോ വയസിന് മുത്ത സ്ത്രീകളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒത്തിരി പേരുണ്ട്…
അപ്പോ വയസൊരു പ്രശ്നമല്ല…
എനിക്കറിയേണ്ടത് ടീച്ചറുടെ സമ്മതമാണ്…
എല്ലാ വശവും ശരിക്ക് ചിന്തിച്ച്,നന്നായി സമയമെടുത്ത്,പറഞ്ഞാ മതി..
അത് ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ എടുത്താലും പ്രശ്നമില്ല..
എന്റെ ഉള്ളിലുള്ള പ്രണയം പറയാതെ മൂന്ന് വർഷം ഞാൻ കാത്തിരുന്നില്ലേ…
ഇപ്പോൾ ഞാനെല്ലാം തുറന്ന് പറഞ്ഞല്ലോ… ഇനി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്…”

“ മറക്കാൻ ശ്രമിച്ചിട്ട് പറ്റാഞ്ഞിട്ടാ ടീച്ചറേ…
പിഴുത് മാറ്റിയിട്ടും വാടിപ്പോകാഞ്ഞിട്ടാ…
ഞാൻ പറഞ്ഞതെല്ലാം ടീച്ചർ ഒറ്റയടിക്ക് സമ്മതിക്കുകയൊന്നും വേണ്ട…
പക്ഷേ, ഒരു മറുപടി എത്രയും പെട്ടെന്ന് വേണം…
ടീച്ചർക്കെന്തും പറയാം…
എന്ത് പറഞ്ഞാലും ഞാനതംഗീകരിക്കും…
വേദനയോടെയാണെങ്കിലും ഞാൻ പിൻമാറും…
ടീച്ചർ അനുഭവിക്കുന്ന മാസിക സംഘർഷം എനിക്ക് മനസിലാവും…
അത് ഞാൻ കാരണമാണെന്നതിൽ മാപ്പ് ചോദിക്കുന്നു…
എന്റെ നമ്പർ ഞാൻ താഴെ കൊടുക്കുന്നുണ്ട്… എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം… ഈ വല്ലാത്തൊരവസ്ഥയിൽ ടീച്ചറിനെ കൊണ്ടെത്തിച്ചതിൽ ഒരിക്കൽ കൂടി മാപ്പ്…”

ആ എഴുത്തവിടെ തീർന്നു..

സാവിത്രി ഒരു നെടുവീർപ്പോടെ സെറ്റിയിലേക്ക് ചാരി…
എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

പതിയെ എണീറ്റ് വേച്ച് വേച്ച് നടന്ന് മുൻവാതിൽ തുറന്ന് അവൾ സിറ്റൗട്ടിലേക്കിറങ്ങി..
പുറത്തെ ശുദ്ധവായു ശ്വസിക്കാൻ അവൾക്ക് വല്ലാത്തൊരു കൊതി തോന്നി..
സിറ്റൗട്ടിലിട്ട ചൂരൽ കസേരയിലിരുന്ന് ആർത്തലച്ച് പെയ്യുന്ന മഴയെ നോക്കി അവളിരുന്നു..

അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..
മൂന്ന് വർഷക്കാലം താനറിയാതെ ഒരു ചെറുപ്പക്കാരൻ തന്നെ പ്രണയിച്ചിരുന്നു.. ഒന്നിനും വേണ്ടിയല്ല,അവനിത് തന്നോട് പറയാരുന്നു..
എങ്കിൽ അവനെ തിരുത്താൻ തനിക്ക് കഴിഞ്ഞേനേ…

ഇനിയീ വിഷയം എങ്ങിനെ കൈകാര്യം ചെയ്യണം,..?.
എന്താണവനോട് പറയേണ്ടത്… ?.
ഒരിക്കലും നടക്കാത്ത ആഗ്രഹമാണവന്റേത്…
നടക്കാൻ പാടില്ലാത്തത്..
തങ്ങൾക്ക് ചുറ്റും സമൂഹമെന്ന വലിയൊരു പ്രതിബന്ധമുണ്ട്..
അത് ഭേതിക്കാനാവില്ല..

അല്ലെങ്കിലും താനെന്തിനാണ് ഇതിനെ കുറിച്ചോർത്ത് വേവലാതിപ്പെടുന്നത്..?.
അവന്റെ കാര്യമാണ് അവൻ പറഞ്ഞത്..
അതിൽ തനിക്കൊരു പങ്കുമില്ല..
താൻ പറഞ്ഞിട്ടല്ലല്ലോ അവനിത് ചെയ്തത്…
താനറിഞ്ഞല്ലല്ലോ അവൻ തന്നെ പ്രണയിച്ചത്..
ഇതിൽ തനിക്കൊന്നും ചെയ്യാനില്ല..

അവന്റെ നിരാശ താനറിയേണ്ട കാര്യമേയില്ല..
അവന്റെ ഹൃദയ വേദന അവൻ ഒറ്റക്കനുഭവിച്ചാ മതി…
അതിന് പരിഹാരം കാണേണ്ട ബാധ്യത തനിക്കില്ല..
അതിനെ കുറിച്ച് ചിന്തിച്ച് വെറുതെ തന്റെ സമയം കളയണ്ട..
അവന് തന്നോടൊരു ആകർഷണം തോന്നി…
ഒരു ചെറുപ്പക്കാരന് തോന്നുന്ന സ്വാഭാവിക വികാരം..
അതിനപ്പുറം അതിലൊന്നുമില്ല… ഒന്നും..

ഈ അദ്ധ്യായം ഇവിടെ അവസാനിച്ചു..
താനിനി ഇതിനെ കുറിച്ച് ചിന്തിക്കുകയേയില്ല…

സാവിത്രി എണീറ്റ് അകത്ത് കയറി വാതിലടച്ച് മുറിയിലേക്ക് പോയി.. കുറച്ച് നേരം കടുത്ത മാനസിക സംഘർഷം അനുഭവിച്ചത് കൊണ്ട് അവൾ തളർന്ന് പോയിരുന്നു..
ബെഡിലേക്ക് മലർന്ന് കിടന്ന് അവൾ കണ്ണടച്ചു..
ഒന്നുറങ്ങി എണീറ്റാൽ എല്ലാം മാറും..
പുറത്ത് പെയ്യുന്ന മഴയുടെ സംഗീതം കേട്ടുകൊണ്ട് സാവിത്രി പതിയെ ഉറക്കത്തിലേക്ക് വീണു..

✍️✍️✍️

വെള്ളക്കുതിര ചക്രവാളത്തിലേക്ക് പറക്കുകയാണ്..
തൊട്ടുപിന്നിൽ അതേ വേഗതയിൽ വരികയാണ് തീജ്വാല..
അതടുത്തടുത്ത് വരികയാണ്..
പക്ഷേ യോദ്ധാവ് കുതിരയെ പറത്തുകയാണ്..
ആ യോദ്ധാവിന്റെ മടിയിലാണ് താനിരിക്കുന്നത്..
അവനാരാണെന്നറിയില്ല..
തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്നറിയില്ല..
എങ്കിലും ഈ തീക്കാറ്റടിക്കുന്ന മരുഭൂമിയിൽ നിന്ന് രക്ഷിച്ച് പറക്കുകയാണവൻ..
അവന്റെ മുഖമൊന്ന് കാണാൻ തിരിഞ്ഞ് നോക്കിയെങ്കിലും കാണാനായില്ല..
ദേഹം മുഴുവൻ പടച്ചട്ടയണിഞ്ഞ ആ യോദ്ധാവിന്റെ മുഖത്തും മൂടുപടമുണ്ട്..

അവൻ കരുത്തനാണ്.. കുതിരയോട്ടത്തിൽ അതിവിദഗ്ദനും..
കുതിരയെ പറത്തുകയാണവൻ..
മരുഭൂമിയിൽ വീശിയടിക്കുന്ന കാറ്റിൽ അവന്റെ മൂടുപടം നീങ്ങിയതും ആ മുഖം കണ്ടു…
അവന്… അവന്… ഉണ്ണിയുടെ മുഖമായിരുന്നു..
ഈ മരുഭൂമിയുടെ വിജനതയിൽ നിന്നും തന്നെ വാരിയെടുത്ത് പറന്നത് ഉണ്ണിയായിരുന്നു..

സാവിത്രി ഞെട്ടിയുണർന്നു..
കണ്ടത് സ്വപ്നമാണെന്നറിയാതെ അവൾ ചുറ്റും നോക്കി..

കണ്ടത് സ്വപ്നം തന്നെ എന്നവൾക്ക് മനസിലായി..
ഇപ്പോ ഈ സ്വപ്നം കാണാനുള്ള കാരണവും അവൾക്ക് മനസിലായി..

ഉണ്ണി എഴുതിയ കത്തിലെ ഓരോ വരികളും തന്നെ ആഴത്തിൽ പിടിച്ചുലച്ചിരിക്കുന്നു..
കൂരമ്പ് പോലെ അത് തന്റെ ഹൃദയം തുളച്ചിരിക്കുന്നു..

ഏകാന്തമാണ് തന്റെ ജീവിതം….
പേടിപ്പെടുത്തുന്ന ഏകാന്തത…
സങ്കടം വന്നാൽ സമാശ്വസിപ്പിക്കാൻ പോലും കൂട്ടിനൊരാളില്ലാത്ത, സന്തോഷം വന്നാൽ കൂടെ ചിരിക്കാൻ ഒരാളില്ലാത്ത, തന്റെ സുഖ ദുഖങ്ങൾ പങ്ക് വെക്കാൻ ആരുമില്ലാത്ത തീർത്തും
ഒറ്റപെട്ട ജീവിതം..

വരണ്ടുണങ്ങിയ മരുഭൂമിയിൽ മഴ പെയ്താലെന്നപോലെ തന്റെ ഹൃദയം കുളിർപ്പിക്കാൻ ഉണ്ണിയുടെ എഴുത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പേടിയോടെ സാവിത്രി മനസിലാക്കി..

ഒറ്റപ്പെട്ട ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു തുരുത്ത്..
ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തിൽ പ്രതീക്ഷയുടെ തീ നാളം മുനിഞ്ഞ് കത്തുന്നത് സാവിത്രിയറിഞ്ഞു..

അത് ദൂരെയാണ്.. ദൂരെദൂരെ…
കണ്ണെത്താ ദൂരത്ത്..
എങ്കിലും അത് തന്റെ ശരീരത്തിലും മനസിലും വരുത്തിയ പരിവർത്തനം ചെറുതല്ല..

തന്റെ ജീവിതത്തിൽ ഇത് വരെ ഒരു തണലില്ലായിരുന്നു..
ഇപ്പോൾ ശിഖരങ്ങൾ നിറച്ചും ഇലകളുമായി ഒരു തണൽ മരം പടർന്ന് പന്തലിച്ച് നിൽക്കുകയാണ്..
അതിന്റെ കീഴിലേക്ക് ഒന്ന് നീങ്ങി നിൽക്കുകയേ വേണ്ടൂ..
മരണം വരെ അത് തനിക്ക് തണലേകും..
നല്ല കുളിർമയുള്ള തണൽ..

പക്ഷേ, അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റാൻ കോടാലിയുമായി വേട്ടക്കാർ വന്നെന്നിരിക്കും..
അവരെ എതിർത്ത് തോൽപിക്കേണ്ടിവരും..
അതിന് തനിക്കാവുമോ..?.

ആവണം…
ഏത് പ്രതിസന്ധിയേയും തരണം ചെയ്യേണ്ടിവരും..
പലരേയും എതിർത്ത് തോൽപിക്കേണ്ടിവരും

മുറിവേറ്റ ഹൃദയവുമായി സാവിത്രി തിരിച്ചും മറിച്ചും ചിന്തിച്ചു..
എന്ത് വേണം… ?.
ഉണ്ണി പറഞ്ഞത് പോലെ അവനെ വിവാഹം കഴിക്കാനൊന്നും ഏതായാലും കഴിയില്ല..
എങ്കിലും, മൂന്ന് വർഷം തന്നെ പ്രണയിച്ചവനല്ലേ..
അവനെ നിരാശപ്പെടുത്തണോ..?.
തിരിച്ച് അവനെയൊന്ന് പ്രണയിച്ചാലെന്ത്..?.
ആരുമറിയാതെ, സ്വകാര്യമായി അവനെ പ്രണയിച്ചാൽ എന്ത് പ്രശ്നം..
ഈ വയസാം കാലത്ത് അതൊരു ഭാഗ്യമല്ലേ..

അവൻവേറെ വിവാഹം കഴിച്ചോട്ടെ.. തനിക്കതിൽ സന്തോഷമേ ഉള്ളൂ..
എങ്കിലും, തനിക്കവനെ പ്രണയിക്കാലോ..

ആയിരക്കണക്കിന് വിദ്യാർത്ഥിളെ നേർവഴിക്ക് നയിച്ച സാവിത്രി ടീച്ചറിന്റെ ഉള്ളിൽ പ്രണയത്തിന്റെ വിത്ത് മുളക്കുകയായിരുന്നു..ആദ്യമായി..

ശരീരത്തിനും മനസിനും വല്ലാത്തൊരുൻമേഷം..
ശരീരം ചൂട് പിടിക്കുകയും, ഹൃദയം പ്രണയാർദ്രമാവുകയും ചെയ്യുന്നു..

സാവിത്രി തീരുമാനമെടുത്തു..
പ്രണയിക്കുക തന്നെ..
ഒരു ചെറുപ്പക്കാരൻ മൂന്ന് വർഷം തന്നെ ഹൃദയത്തിലിട്ട് നടന്നതാണ്..
അവനെ നിരാശപ്പെടുത്തിക്കൂട..

ആ എഴുത്ത് ഒന്നുകൂടി വായിക്കണമെന്ന് സാവിത്രിക്ക് തോന്നി.,
ശരീരത്തിന് പുതിയൊരൂർജ്ജം ലഭിച്ചിരിക്കുന്നു..
അവൾ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു..

ഹാളിലേക്ക് നടന്നത് നൃത്തച്ചുവടുകളോടെയാണോന്ന് സാവിത്രിക്ക് തന്നെ തോന്നിപ്പോയി..

സെറ്റിയിൽ കിടക്കുന്ന,ഉണ്ണിയെഴുതിയ കത്തിലേക്ക് ലജ്ജയോടെയാണവൾ നോക്കിയത്..

തന്റെ ജീവിത സങ്കൽപങ്ങളെ അടിമുടി മാറ്റിയെഴുതാൻ പോവുന്ന,
തങ്കലിപികളാൽ ഒരു ചെറുപ്പക്കാരൻ മനോഹരമായി വരച്ചിട്ട പ്രണയ കാവ്യമാണത്.. വർണച്ചിത്രങ്ങളാൽ എഴുതപ്പെട്ട സുന്ദര പ്രണയകാവ്യം..

സെറ്റിയിലേക്കിരുന്ന് സാവിത്രി ആ എഴുത്തെടുത്ത് ഒരിക്കൽ കൂടി വായിച്ചു..
പിന്നെ പലയാവർത്തി..
എത്ര വയിച്ചിട്ടും അവൾക്ക് കൊതി മാറിയില്ല..
പ്രണയിച്ചിട്ടില്ല..
പ്രണയം എന്താണെന്നറിയില്ല..
എങ്കിലും അവളുടെ ഹൃദയം ഉണ്ണിയോടുള്ള പ്രണയം കൊണ്ട് നിറഞ്ഞ് തുളുമ്പി..

താഴേ എഴുതിയിരിക്കുന്ന അവന്റെ ഫോൺ നമ്പർ ഒറ്റ വട്ടം വായിച്ചപ്പോ തന്നെ അത് മനപാഠമായത് അൽഭുതത്തോടെയാണ് അവളറിഞ്ഞത്..

അവന് വിളിക്കണം..ഇപ്പത്തന്നെ..
തന്റെ മനസിൽ തളിരിട്ട പ്രണയം അവനെ അറിയിക്കണം..
അവനെ ഹൃദയത്തിൽ ചേർത്ത് വെച്ച വിവരം അവനറിയണം..

മൊബൈൽ റൂമിലാണ്..
പറന്നാണ് അവൾ മുറിയിലെത്തി ബെഡിലേക്ക് വീണത്..
മൊബൈലെടുത്ത് ആദ്യം തന്നെ ഉണ്ണിയുടെ നമ്പർ സേവ് ചെയ്തു..
കോൾ ബട്ടണിൽ വിരല് തൊടാൻ വിറച്ചിട്ടവൾക്ക് കഴിയുന്നില്ല..
വേണോന്ന് വീണ്ടും വീണ്ടും അവൾ ആലോചിച്ചു.. വേണംന്ന് തന്നെയാണ് മനസ് പറയുന്നതെങ്കിലും, മൊബൈൽ അവൾ ബെഡിലേക്കിട്ടു..
മലർന്ന് കിടന്ന് കണ്ണടച്ചു..
ഒരു കൗമാരക്കാരിയുടേത് പോലെയാണ് തന്റെ മനസിപ്പോ എന്ന് സാവിത്രിക്ക് തോന്നി..
മനസിലിപ്പോ ഒന്നുമില്ല..
തന്റെ കാമുകനോടുള്ള പ്രണയം മാത്രം..
പ്രണയം നിറഞ്ഞ് തുളുമ്പുന്ന ഹൃദയവുമായി സാവിത്രി മലർന്ന് കിടന്നു..
വിരുന്നെത്തുന്ന വസന്ത കാലവും കാത്ത്…

✍️✍️✍️

രാത്രി ഭക്ഷണം കഴിച്ച്, ബാത്ത്റൂമിൽ കയറി മേല് കഴുകി, നേർത്തൊരു നൈറ്റി മാത്രമിട്ട് സാവിത്രി മൊബൈലുമായി ബെഡിൽ കയറിക്കിടന്നു..
ഉച്ചമുതൽ അവൾ ആലോചനയിലായിരുന്നു

ഉണ്ണിക്ക് വിളിക്കണോ… ?..
വിളിച്ചാൽ തന്നെ എന്ത് പറയണം..?.
എന്തായിരിക്കും അവൻ പ്രതീക്ഷിക്കുന്നത്..?.

എല്ലാത്തിനും ഉത്തരം അവൾ കണ്ടെത്തിയിരുന്നു..
എപ്പോ വിളിക്കണം… എന്ത് പറയണം..
എല്ലാം അവൾ തീരുമാനിച്ചു..

ഇതാണ് അവൾ തീരുമാനിച്ച സമയം.. രാത്രി,അലസമായി ബെഡിൽ കിടന്ന്..
മണിക്കൂറുകളോളം…
മൊബൈൽ ഫുൾ ചാർജാണ്..
എത്ര നേരം വേണേലും വിളിക്കാം..
ബ്ലൂടൂത്ത് ഇയർ ഫോൺ രണ്ട് ചെവിയിലും കുത്തി,
ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തു..

മൊബൈൽ ബെഡിലേക്കിട്ട് അവൾ മലർന്ന് കിടന്നു..
റിംഗ് പോകുന്നുണ്ട്..
ആദ്യമായിട്ടാണ്.. അതിന്റൊരു പരവേശം അവൾക്കുണ്ട്..

“ഹലോ… ടീച്ചറാണോ… ?”..

ഇയർ ഫോണിലൂടെ ചെവിയിലേക്ക് തുളഞ്ഞ് കയറിയ ഉണ്ണിയുടെ ശബ്ദം കേട്ട് സാവിത്രിയുടെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു..
ദേഹമാസകലം രോമാഞ്ചം.. ഹൃദയം ഒന്ന് തുള്ളി വിറച്ചു..
താനാണ് വിളിക്കുന്നതെന്ന് അവനറിഞ്ഞതിൽ അവൾക്ക് അൽഭുതം തോന്നി..

“ ഉം…”

നേർത്തൊരു കുറുകൽ..

“ടീച്ചർ കിടന്നോ… ?”..

“ ഉം…”

വീണ്ടും കുറകൽ..

“പിന്നെന്തിനേ ഈ നേരത്ത് വിളിച്ചത്.. നാളെ വിളിച്ചാ പോരായിരുന്നോ… ?”..

കരുതലും, സ്നേഹവും, ലാളനയും നിറഞ്ഞ ചോദ്യം..

“ അത്… ഉണ്ണിയോട്… ചില കാര്യങ്ങൾ പറയാൻ…”

കരുതി വെച്ച ധൈര്യമെല്ലാം ചോർന്ന് പോകുന്നത് സാവിത്രിയറിഞ്ഞു..

“ടീച്ചർക്കെന്തും എന്നോട് പറയാം…
അതിനിങ്ങിനെ പരിഭ്രമിക്കേണ്ടതില്ല…
ഏതായാലും വിളിച്ചല്ലോ…
ഇനി ടീച്ചർ വേണേൽ ഫോൺ വെച്ചോ..
ഒന്നുറങ്ങിയെണീറ്റ് സ്വസ്ഥമായി നാളെ വിളിച്ചാമതി… “

അവൻ ആക്രാന്തത്തോടെയാവും തന്നെ സ്വീകരിക്കുക എന്ന് കരുതിയ ടീച്ചർക്ക് തെറ്റി..

“വേണ്ട… ഇപ്പോൾ തന്നെ പറയാം…”

സാവിത്രി പതിയെ പറഞ്ഞു..

 

“ടീച്ചർക്ക് ബുദ്ധിമുട്ടാവില്ലേൽ പറഞ്ഞോ…”

സാവിത്രിക്ക് ചെറിയൊരു നിരാശ തോന്നാതിരുന്നില്ല..
ഇങ്ങിനെയല്ല അവൾ പ്രതീക്ഷിച്ചത്..
താൻ വിളിക്കുമ്പോ അവൻ സന്തോഷത്തോടെ നിർത്താതെ സംസാരിക്കുമെന്നാണവൾ കരുതിയത്..തന്നോട് പലതും ചോദിക്കുമെന്നാണവൾ ധരിച്ചത്..
താൻ വിളിക്കേണ്ടത് അവന്റെ ആവശ്യമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്..
ഇതിപ്പോ…
ഏതായാലും വിളിച്ച കാര്യം പറയാം..

“ഉണ്ണി… ഉണ്ണി ആ കത്തിലെഴുതിയതെല്ലാം സത്യാ..?”..

അവളുടെ ഹൃദയം പതഞ്ഞ് പൊന്തുന്നുണ്ടായിരുന്നു..

“ ഉം… മുഴുവൻ സത്യാ…”

ഉണ്ണിയുടെ സ്വരവും ഹൃദയത്തിൽ നിന്നായിരുന്നു..

“അതിന്റെ ഭവിഷ്യത്ത് ഉണ്ണി ചിന്തിച്ചിട്ടുണ്ടോ… ?”..

കാതരയായി സാവിത്രി ചോദിച്ചു..

“ഉം… മൂന്ന് വർഷം ഞാൻ ചിന്തിച്ചു…
മറ്റൊന്നും ചിന്തിക്കാതെ ഇത് മാത്രം ചിന്തിച്ചു…
ഇതിലെ പ്രശ്നങ്ങളും, പ്രതിസന്ധികളും ചിന്തിച്ചു…
എന്ത് ഭവിഷ്യത്തും നേരിടാമെന്നുറച്ച് തന്നെയാണ് ടീച്ചർക്കാ എഴുത്ത് ഞാൻ തന്നത്…”

ഒരു പുരുഷന്റെ ഉറച്ച വാക്കുകൾ സാവിത്രി കേട്ടു..

“ഉണ്ണീ… എനിക്ക് നിന്നെ ഇഷ്ടമായിരുന്നു… ഇപ്പഴും ഇഷ്ടമാണ്…
അത് പക്ഷേ, നീ ഉദ്ദേശിച്ച തരത്തിലല്ല…”

“അതെനിക്കറിയാം ടീച്ചറേ…
ടീച്ചർ വളരെ അടുപ്പത്തിലായിരുന്നു എന്നോട് പെരുമാറിയിരുന്നത്…
ഒരു പക്ഷേ, ഒരു സഹോദരനെ പോലെ..
അന്നൊന്നും ഞാനെന്റെ ഉള്ളിലുള്ളത് പറഞ്ഞിരുന്നില്ലല്ലോ…
ഇപ്പോ ഞാനെല്ലാം പറഞ്ഞല്ലോ…
ഇനി എന്നോടുള്ള ഇഷ്ടം ഏത് തരത്തിലാവും… ?.
അതാണെനിക്കറിയേണ്ടത്…”

ഉണ്ണി പക്വതയോടെയാണ് സംസാരിച്ചത്..

“നിനക്കുള്ളത് പോലുള്ള ഒരിഷ്ടം എനിക്കും ഉണ്ടായി എന്നിരിക്കിട്ടെ…
എന്താവും ഇതിന്റെ പരിസമാപ്തി… ?..
അതുണ്ണി ചിന്തിച്ചിട്ടുണ്ടോ…?”..

“ ഉം… ഞാൻ പറഞ്ഞില്ലേ ടീച്ചറേ…
എല്ലാ വശവും ഞാൻ ചിന്തിച്ചിട്ടുണ്ട്… പലയാവർത്തി..
ടീച്ചറുടെ അഭിപ്രായം മാത്രമാണ് എനിക്കറിയേണ്ടത്…”

“ ഉണ്ണീ… നീ വിചാരിക്കും പോലെയല്ല…
നമുക്ക് ചുറ്റും വലിയൊരു സമൂഹമുണ്ട്… അവരിത് അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ…
നമ്മൾ ഒറ്റപ്പെടും…”

സാവിത്രി ഇപ്പഴും അവനെ പറഞ്ഞ് മനസിലാക്കാനാണ് ശ്രമിച്ചത്…

“ മതി… എനിക്കീ വാക്ക് മതി…
നമ്മളൊറ്റപ്പെടും… എനിക്കിതാണ് കേൾക്കേണ്ടത്…
ഞാനൊറ്റപ്പെടും എന്ന് പറഞ്ഞില്ലല്ലോ…
നീ ഒറ്റപ്പെടും എന്ന് പറഞ്ഞില്ലല്ലോ…
എനിക്കതു മതി… ടീച്ചറുടെ മനസ് അതിലുണ്ട്…
അതിലെല്ലാമുണ്ട്…”

അവനോട് അറുത്ത് മുറിച്ച് പറയാൻ സാവിത്രിക്കായില്ല..
അങ്ങിനെ പറയാൻ അവളാഗ്രഹിച്ചുമില്ല..

“എന്നാലും ഉണ്ണീ… ഇത് വേണോടാ…?..
നമ്മുടെ പ്രായം നിനക്കറിയില്ലേ…
നീ ഇപ്പഴും ചെറുപ്പമാണ്… ഞാനോ..?.
എന്റെ പ്രായം നിനക്കറിയില്ലേ… ?..
എന്നിട്ടും… നീ… ?”..

സാവിത്രിയുടെ ശബ്ദത്തിന് തീരെ കട്ടി കുറവായിരുന്നു…
ഉറക്കെ പറയാൻ അവൾക്കായില്ല..

“ അറിയില്ലായിരുന്നു…
ആദ്യം കണ്ടപ്പോ ടീച്ചറുടെ പ്രായം എനിക്കറിയില്ലായിരുന്നു…
ടീച്ചർ ഒറ്റക്കാണെന്നും എനിക്കറിയില്ലായിരുന്നു..
എന്നിട്ടും ഞാനെന്റെ ഹൃദയത്തിൽ കുടിയിരുത്തി…
എല്ലാം അറിഞ്ഞപ്പോ ആ ഇരിപ്പിടം ഞാനൊന്നു കൂടി വിശാലമാക്കി…”

ഇവന് എഴുതാൻ മാത്രമല്ല, മനസിളക്കുന്ന പോലെ സംസാരിക്കാനുമറിയാന്ന് സാവിത്രിക്ക് മനസിലായി..
താൻ തൊടുത്ത് വിടുന്ന ആയുധത്തിന്റെ മുന, അടുത്തെത്തുന്നതിന് മുൻപേ അവൻ ഒടിച്ച് കളയുകയാണ്…
ഒന്നും അവനേൽക്കുന്നില്ല..

“ ശരി… നീ പറഞ്ഞതെല്ലാം എനിക്ക് സമ്മതം…
എന്നെപ്പോലൊരുത്തിയെ വിവാഹം കഴിക്കാൻ നിന്റമ്മ സമ്മതിക്കോ… ?..
നിന്റെ സഹോദരി സമ്മതിക്കോ… ?.
നിന്റെ കുടുംബക്കാരാരെങ്കിലും സമ്മതിക്കോ…?..
നമ്മളൊറ്റപ്പെടും ഉണ്ണീ…”

“ഇല്ല… ആര് സമ്മതിച്ചില്ലെങ്കിലും നമ്മളൊറ്റപ്പെടില്ല… ടീച്ചർക്ക് ഞാനുണ്ടാവും… എനിക്ക് ടീച്ചറും…
അത് പോരേ… ?”..

വലയുടെ ഓരോ കണ്ണിയും മുറുകുന്നത് അൽഭുതത്തോടെ സാവിത്രി കണ്ടുനിന്നു..

“ശരി… എല്ലാം സമ്മതിച്ചു…
എനിക്കിപ്പോ പ്രായം അൻപത്തി എട്ടായി…
നീയെന്നെ വിവാഹം കഴിച്ചാലും നിന്റെ ആഗ്രഹങ്ങൾക്കൊത്ത് നിൽക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ… ?
നീയൊരു ചെറുപ്പക്കാരനാണ്…
നിന്റൊപ്പം ഞാനെത്തില്ല…”

സാവിത്രി കാതലായ പ്രശ്നം ഉന്നയിച്ചു..
അത് പറയുമ്പോ അവളുടെ തുടുത്ത പിളർപ്പൊന്ന് വിറച്ചു..
ഉണ്ണിയേക്കാൾ കരുത്തൻ വന്നാലും അവനോട് പിടിച്ച് നിൽക്കാൻ തനിക്ക് കഴിയുമെന്ന് സാവിത്രിക്കറിയാം..

കുറച്ച് നേരം ഉണ്ണിയൊന്നും മിണ്ടാതിരുന്നപ്പോ അവൾക്ക് ചെറിയൊരു നിരാശ തോന്നി..

“ എന്റെ ടീച്ചറേ… വെറുതേ ഓരോന്ന് പറയല്ലേ…
എന്റെ ആഗ്രഹളെന്താണെന്ന് ടീച്ചർക്കറിയോ… ?..
ഞാൻ ടീച്ചറുടെ ശരീരമാണ് മോഹിച്ചെതന്നാണോ ടീച്ചറ് കരുതിയേ..?.
എത്ര അവസരങ്ങൾ എനിക്കുണ്ടായിരുന്നു..?.
തൊടാനും പിടിക്കാനും ഉള്ള പല അവസരങ്ങളും ഉണ്ടായിരുന്നു…
എന്നിട്ടും വേണ്ടാത്തൊരു നോട്ടം ഞാൻ ടീച്ചറെ നോക്കിയിട്ടുണ്ടോ…?.
അറിയാത്ത മട്ടിലുള്ള ഒരു സ്പർശനം എന്റെ ഭാഗത്ത് നിന്ന് ടീച്ചർക്കുണ്ടായിട്ടുണ്ടോ… ?..
അതൊന്നും എനിക്കറിയാഞ്ഞിട്ടല്ല…”

അവന് വിഷമമായി എന്ന് സാവിത്രിക്ക് മനസിലായി..

“പിന്നെ ടീച്ചറുടെ പ്രായം…
മനസ് ചെറുതായിരുന്നാ പോരേ..?
അപ്പോ ശരീരവും ചെറുപ്പമാകും…
അസൂയപ്പെടുന്ന വിധം ജീവിതം മനോഹരമായി ജീവിക്കുന്ന കുറച്ച് പേരെ ഞാൻ ടീച്ചർക്ക് കാണിച്ച് തരാം.. അവരുടെ പ്രായം ടീച്ചറൊന്ന് തിരക്കണം…
അപ്പോ ടീച്ചർക്ക് മനസിലാവും പ്രായം ഒരു തടസമല്ലെന്ന്…”

കാര്യകാരണസഹിതമാണ് ഉണ്ണി തന്റെ വാദങ്ങൾ നിരത്തുന്നത്…

“അപ്പോ… എന്നെ കെട്ടാൻ തന്നെയാണോടാ നിന്റെ തീരുമാനം..?”

ആ ചോദ്യത്തിലുള്ള കൊഞ്ചലും, കുറുകലും ഏതൊരാൾക്കും വ്യകതമായും മനസിലാകും…

“എന്റെ തീരുമാനം അതാണ്…
പക്ഷേ, ടീച്ചർക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രം…
നിർബന്ധിക്കാൻ എനിക്ക് കഴിയില്ല…”

ഇനി താനാണ് എന്തേലും പറയേണ്ടത്.. അവന് പറയാനുള്ളതെല്ലാം പറഞ്ഞു.. ചിന്തിച്ച് വേണം ഇനി പറയാൻ..

“ഉണ്ണീ… എനിക്ക് നിന്നെ ഇഷ്ടമാണ്…
ജീവിതത്തിൽ എന്നോടിത് വരെ ആരും ഇങ്ങിനെ സംസാരിച്ചിട്ടില്ല…
നീയെന്തേയിത് നേരത്തേ പറഞ്ഞില്ല എന്ന വിഷമം മാത്രമേ എനിക്കുള്ളൂ… എനിക്ക് നിന്നെ പ്രണയിക്കാനും ഇഷ്ടമാണ്…
എന്നാലും, അതിലേറെ എനിക്കിഷ്ടം നീ വേറൊരു കല്യാണം കഴിച്ച് കാണാനാണ്…”

“മതി ടീച്ചറേ… എന്നെ പ്രണയിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ… എനിക്കത് മതി…
മൂന്ന് വർഷം ഞാൻ കാത്തിരുന്നതും ഇത് കേൾക്കാനാണ്…
പിന്നെ എന്റെ വിവാഹം… അത് നമുക്ക് പിന്നീട് ആലോചിക്കാം…
ആദ്യം ഞാനെന്റെ സുന്ദരി ടീച്ചറിനെ ഒന്ന് പ്രേമിച്ചോട്ടെ… “

സാവിത്രിയൊന്ന് പുളഞ്ഞു…
സുന്ദരി ടീച്ചറെന്ന്..
ശരിയാണ്…
ഇരുപത്തി ആറ് വർഷം തന്റെ സ്കൂളിൽ പഠിപ്പിച്ചിട്ട് തന്നെക്കാൾ സുന്ദരിയായൊരു ടീച്ചർ അവിടെ വന്നിട്ടില്ല..
ഈ പരിസരത്തും തന്നെ വെല്ലുന്നൊരു സുന്ദരി വേറെയില്ല..

അത്രക്ക് സുന്ദരിയാണോ ഞാൻ… ?.
എവിടെയാ ഉണ്ണിയെനിക്ക് സൗര്യം കണ്ടത്… ?”..

കൊഞ്ചിക്കൊണ്ടാണ് സാവിത്രി ചോദിച്ചത്…

“ എവിടെയാ ഇല്ലാത്തത് എന്ന് ചോദിക്ക് ടീച്ചറേ… ?.
എന്റെ ടീച്ചർ അടിമുടി സുന്ദരിയല്ലേ…”

“ പോടാ… “

ഈ പറഞ്ഞത് താൻ തന്നെയാണോന്ന് സാവിത്രിക്ക് അൽഭുതമായി..

“സത്യം ടീച്ചറേ…
ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരി…
അത് കൊണ്ടല്ലേ മൂന്ന് വർഷം ഞാൻ… “

“ പിന്നേയ്… ഇനിയീ ടീച്ചർ വിളി വേണോ… ?.
വേറെന്തേലും വിളിച്ചൂടെ ഉണ്ണിക്ക്… ?
പത്തിരുപത്താറ് കൊല്ലം ഈ വിളികേട്ട് മടുത്തതാ ഉണ്ണീ…”

സാവിത്രി യൗവനയുക്തയായ ഒരു കാമുകിയായി…

“ എനിക്കും ഇത് വിളിക്കാൻ ഇഷ്ടമില്ല…
എന്തോ ഒരകൽച്ച പോലെ…
വേറെന്താ ഞാൻ വിളിക്കാ… ?”..

ഉണ്ണിയും ഒരു കാമുകനായി…

സാവിത്രി, ദേഹത്തൊട്ടിക്കിടക്കുന്ന നൈറ്റിയുടെ മേലെ ഉന്തി നിൽക്കുന്ന കടിത്തടത്തിൽ പതുക്കെ തഴുകിത്തുടങ്ങിയിരുന്നു…

“ ഉണ്ണി പറ… ടീച്ചർ എന്നല്ലാതെ വേറെന്തും വിളിക്കാം….ഉണ്ണിക്ക് ഇഷ്ടമുള്ളതെന്തും…”

അവളുടെ പിളർപ്പ് നനഞ്ഞ് തുടങ്ങിരുന്നു..
ഇതൊന്നും പരിചയമില്ലാത്തതാണ്.
ഇങ്ങിനെയൊന്നും താനാരോടും സംസാരിച്ചിട്ടില്ല…
തന്നോടും ഇത്പോലെ ആരും സംസാരിച്ചിട്ടില്ല..
ഇങ്ങിനെയൊക്കെ പറയാനും കേൾക്കാനും കൊതിയുള്ളൊരു പെണ്ണ് തന്റെയുള്ളിലും ഉണ്ടെന്നത് ഇന്നാണ് അറിയുന്നത്…

“ഉറക്കം വരുന്നുണ്ടോ എന്റെ… എന്റെ…
സാവിത്രിക്കുട്ടിക്ക്… ?”..

പുളഞ്ഞ് കുത്തിപ്പോയി സാവിത്രി…
ഒരാള് പോലും ഇത് വരെ വിളിക്കാത്ത പേരാണിത്…
ഇത് വരെ ടീച്ചറേന്ന് വിളിച്ചവനാണ്..
അവന്റെ വായിൽ നിന്നത് കേട്ടതും സാവിത്രിക്ക് സഹിക്കാനായില്ല..

അവൾ എഴുന്നേറ്റിരുന്ന് ഇട്ടിരുന്ന നൈറ്റി ഊരി വലിച്ചൊരേറ്… !

വീണ്ടുംമലർന്ന് കിടന്ന് തുടകൾ രണ്ട് ഭാഗത്തേക്കും വിടർത്തി, പൊങ്ങി നിൽക്കുന്ന കളിച്ചെപ്പ് പൊളിച്ചു വെച്ചു..
നനഞ്ഞ് കുതിർന്നിരുന്നു അവളുടെ ചെങ്കദളി..

“ഇല്ലെടാ… ഉറങ്ങാറായിട്ടില്ല…
ഇന്നെനിക്ക് ഉറക്കമില്ല… നീയും ഉറങ്ങണ്ട… “

കുറുകിക്കൊണ്ട് സാവിത്രി നനഞ്ഞ പൂറ്റിലേക്ക് രണ്ട് വിരലുകൾ കയറ്റി..

“ഞാനുറങ്ങാതിരിക്കാം…
എന്റെ പൊന്നിന് ബുദ്ധിമുട്ടാവില്ലല്ലോ……?”..

പൂറ്റിൽ നിന്ന് ചീറ്റിയത് മൂത്രമല്ലെന്ന് സാവിത്രിക്ക് മനസിലായി..
അവന്റെ പൊന്നേന്നുള്ള വിളിയിൽ അവൾക്ക് രതിമൂർഛയുണ്ടായി..
സിൽകാര ശബദം പുറത്ത് വരാതിരിക്കാൻ അവൾക്ക് കഠിന പരിശ്രമം വേണ്ടി വന്നു..
ദിവസം രണ്ട് തവണയെങ്കിലും സ്വയം ഭോഗം ചെയ്യുന്നതാണ്..
ഇത് വരെ ചെയ്ത എല്ലാ സ്വയം ഭോഗം കൂട്ടി വെച്ചാലും ഇപ്പോ കിട്ടിയ സുഖത്തിനടുത്ത് പോലും വരില്ലെന്ന് സാവിത്രിക്ക് തോന്നി..

“ഇല്ലാ… എനിക്കൊരു ബുദ്ധിമുട്ടുമില്ല… ഉണ്ണിക്ക് നാളെ ജോലിയുള്ളതല്ലേ…”

സാവിത്രിയുടെ സ്വരത്തിൽ വ്യക്തമായ മാറ്റം അറിയാനുണ്ടായിരുന്നു..

“ പിന്നേയ്… എനിക്കും ഈ ഉണ്ണിയെന്നുള്ള വിളി അത്ര ഇഷ്ടമല്ല…
അതൊക്കെ ബാക്കിയുള്ളവർ വിളിച്ചോട്ടേ…
എന്റെ മോള് വേറെന്തേലും വിളിച്ചാ മതി…”

തന്റെ പൂറിനി നനവുണങ്ങില്ലെന്ന് സാവിത്രിക്ക് ബോധ്യമായി..
അവൻ പുതിയോരോ പേര് വിളിക്കുകയാണ്…
ഇപ്പോ മോളേന്ന്…
അവന്റെ ഓരോ വിളിക്കും പൂറ്റിൽ ഉരുൾ പൊട്ടുകയാണ്..

“ ഞാൻ… ഞാൻ വേറെന്താ വിളിക്കാ…?”..

അത് ഞാനല്ല പറയേണ്ടത്… സാവിത്രിക്കുട്ടി പറഞ്ഞാ മതി…”

“ ഞാൻ.., നാളെ… നാളെ പറഞ്ഞാ മതിയോ… ?”..

താനൊരു കൊച്ചു കുട്ടിയായി മാറിയോന്ന് സാവിത്രിക്ക് തന്നെ സംശയമായി..

“മതിയെന്നേ… ആലോചിച്ച് പറഞ്ഞാ മതി…
അതെന്തായാലും എന്റെ സാവിത്രിക്കുട്ടി മാത്രം വിളിക്കുന്നതാവണം…”

“ഉം… ഉണ്ണിക്ക് ഉറങ്ങാറായോ… ?”

ഒരു കൈ കൊണ്ട് നെഞ്ചിൽ നിറഞ്ഞ് നിൽക്കുന്ന മുലകളിലും സാവിത്രി തലോടാൻ തുടങ്ങി..
രണ്ട് കരിക്കുകൾ ചേർത്ത് വെച്ചത് പോലെ നിറഞ്ഞ് നിൽക്കുകയാണ് കൊഴുത്ത മുലകൾ..
അത് തഴുകാനോ, തലോടാനോ, ഊമ്പിക്കുടിക്കാനോ ആളില്ലാത്തത് കൊണ്ട് ഒട്ടും ഇടിയാതെ, ചായാതെ കുത്തിയുയർന്ന് തന്നെയാണത് നിൽക്കുന്നത്..

“എനിക്കും ഇന്നുറക്കമില്ലെടീ…
നാളെ ജോലിക്ക് പോയില്ലെങ്കിലും വേണ്ടില്ല…
മൂന്ന് വർഷത്തെ കാത്തിരിപ്പ് സഫലമായ ദിവസമാണിന്ന്…”

“എടാ ഉണ്ണീ… ഞാൻ നിന്റെ ഒരുപാട് മൂത്തതാ…
എന്നെ എടീന്നൊക്കെ വിളിക്കാൻ പാടുണ്ടോ… ?”.

അവന്റെ വിളിയിൽ സുഖിച്ച് പുളഞ്ഞ് കൊണ്ട് സാവിത്രി ചിണുങ്ങി…

“നീയെന്റെ കാമുകിയല്ലേടീ… ഞാൻ എടീന്നൊക്കെ വിളിക്കും…
പിന്നെ എപ്പഴും ഇനിയീ പ്രായത്തിനെ കുറിച്ച് പറയണമെന്നില്ല…
നമ്മൾക്കറിയാലോ നമ്മുടെ പ്രായം…
എന്തായാലും നമ്മൾ ഒപ്പം നടക്കുമ്പോ, സാവിത്രിക്കുട്ടി എന്റെ ഭാര്യയാണെന്നേ എല്ലാരും പറയൂ…”

 

“അതിന് ഇവിടെ എല്ലാരും നമ്മളെ അറിയുന്നോരല്ലേ ഉണ്ണീ… ?”..

“ ഇവിടുത്തെ കാര്യമല്ല സാവിക്കുട്ടീ…
നമ്മള് പോവും… ദൂരെ… ദൂരെ ദൂരെ…
ലോകത്തിന്റെ പല കോണിലും…
എന്റൊപ്പം യാത്ര പോരാൻ മോൾക്കിഷ്ടമാണെങ്കിൽ ഞാൻ കൊണ്ട് പോവും…
ഇനിയുള്ള കാലം എന്റെ പൊന്ന് സന്തോഷത്തോടെ ജീവിക്കണം…”

ആഗ്രഹിച്ച കാര്യമാണ്… ഒരുപാട് കൊതിച്ചതാണ്..
യാത്ര പോവാൻ പണ്ടും ഇഷ്ടമായിരുന്നു..
ഗംഗാധരേട്ടന് ഒന്നിനും സമയമില്ലായിരുന്നു..
ആകെയുള്ള യാത്ര സ്കൂളിൽ നിന്ന് കുട്ടികളോടൊപ്പമായിരുന്നു.. പഠന യാത്ര..
റിട്ടയർമെന്റിന് ശേഷവും യാത്ര പോകാൻ ആഗ്രഹിച്ചിരുന്നു…
ഒരു കൂട്ടില്ലാതെ ശരിയാവില്ലെന്ന് കരുതി ആ ആഗ്രഹം മാറ്റി വെച്ചതാണ്..
ഇപ്പോൾ ഉണ്ണി പറയുന്നു, യാത്ര പോകാമെന്ന്…
തനിക്ക് നൂറ് വട്ടം സമ്മതം..

“എവിടേക്കാടാ നീയെന്നെ കൊണ്ട് പോവാ… ?”..

സാവിത്രി ഒരു കൗമാരക്കാരിയെപ്പോലെ കാമുകനോട് കൊഞ്ചി..

“എങ്ങോട്ടും… എന്റെ മോൾക്കിഷ്ടമുള്ള എവിടേക്കും ഞാൻ കൊണ്ട് പോവും…”

“ എന്തിന്… ?..
എന്തിനാ നീയെന്നെ കൊണ്ട് പോവുന്നേ..?”..

നനഞ്ഞ് കുതിർന്ന പൂറ്റിൽ വീണ്ടും വിരലിട്ടിളക്കിത്തുടങ്ങിയിരുന്നു സാവിത്രി…

“ എന്നും വീട് വിട്ടാ സ്കൂള്… സ്കൂള് വിട്ടാ വീട്… ഇതല്ലാരുന്നോ… ?.
ഇപ്പോ രണ്ട് വർഷമായി പുറത്തിറങ്ങാതെ വീട്ടിൽ തന്നെ…
ഇനിയതൊന്നും പോര… പോണം…
പുറത്തൊക്കെ പോയി ചുറ്റിയടിക്കണം..
എന്തിനും കൂട്ടിന് ഞാനുണ്ടാവും… എവിടേക്കും…”

സാവിത്രി പ്രതീക്ഷിച്ച ഉത്തരം അതല്ല..
അവൾ വീണ്ടും ചിണുങ്ങി..

“ എന്തിനാടാ നീ എന്നെ പുറത്തേക്ക് കൊണ്ട് പോവുന്നേ… ?”..

രണ്ട് വിരലുകൾ വഴുവഴുപ്പിലൂടെ അവൾ ഊരിയടിച്ചു..

“” പോയിട്ട്… പോയിട്ട് നമ്മളന്ന് തന്നെ വരുവോടാ… ?..
എവിടേക്കാ നമ്മള് പോവാ… ?.
എന്തിനാ… എന്തിനാ നീയെന്നെ… ?”..

വീണ്ടും ഒരു രതിമൂർഛ…
ശബ്ദം അവൾ കടിച്ചമർത്തി..
പൂറ്റിൽ നിന്നും പിറവിയെടുത്ത തേനുറവ, കൂതിത്തുളയും കുതിർത്ത്, ബെഡ്ഷീറ്റ് നനച്ചിരുന്നു…

എല്ലാം മോളുടെ ഇഷ്ടം…
എവിടേക്ക് പോണം..?.
എത്ര ദിവസം പോണം… ?.
എല്ലാം എന്റെ സാവിക്കുട്ടി തീരുമാനിച്ചാ മതി…
അതിനിടക്ക് എനിക്ക് ജോലിക്കും പോണം…”

“വേണ്ട… നിനക്കിനി ജോലിയൊന്നും വേണ്ട…
ഒഴിവാക്കിയേക്ക്… അല്ലേൽ ലീവെടുക്ക്… നമുക്ക് പോകാം… കുറേ ദിവസത്തേക്ക് എങ്ങോട്ടേലും പോകാം…”

സാവിത്രി എന്തിനും തയ്യാറായിരുന്നു..

“അയ്യോ… ഞാനൊരുപാട് ആഗ്രഹിച്ച് കിട്ടിയ ജോലിയാ…”

“അപ്പോ എന്നെ നീ ആഗ്രഹിച്ചില്ലേ… ?
ങേ… ഇല്ലേ… ?..
നീ ജോലി ഉപേക്ഷിച്ചാലും മരണം വരെ നമുക്ക് ജീവിക്കാനുള്ളത് എന്റേലുണ്ട്…
നമ്മളെത്ര ശ്രമിച്ചാലും തീരാത്തത്ര… എനിക്കിത് കൊടുക്കാൻ ആരുമില്ല…
അനന്തരാവകാശം കൊടുക്കാൻ മക്കളുമില്ല…
എന്റേതെല്ലാം നമ്മൾക്കുള്ളതാ…
എല്ലാം…”

 

സാവിത്രിയുടേത് ഉറച്ച ശബ്ദമായിരുന്നു..

“ഉം… അതൊക്കെ നമുക്കാലോചിക്കാം..
പിന്നെ ഇപ്പോ മക്കളില്ലെന്നല്ലേയുള്ളൂ…
ഇനി ഉണ്ടായിക്കൂട എന്നില്ലല്ലോ… ?”..

കുസൃതിയോടെയാണ് ഉണ്ണി ചോദിച്ചത്..

അത് കേട്ട് സാവിത്രിയുടെ മുലക്കണ്ണ് രണ്ടും പുറത്തേക്ക് തുറിച്ചു..

“ഉണ്ണീ… അത്… അതൊക്കെയിനി…
നടക്കോ… ?”..

“ എന്തേ നടക്കാത്തത്…
എന്റെ സാവിത്രിക്കുട്ടിക്ക് ഇപ്പഴും നല്ല ആരോഗ്യമല്ലേ…
നമ്മളൊന്ന് ശ്രമിച്ചാ…”

“ശ്രമിച്ചാ….?”..

“ശ്രമിച്ചാ… പത്താം മാസം എന്റെ മോള് പ്രസവിക്കും…”

കുറേ നേരത്തിന് സാവിത്രിയൊന്നും മിണ്ടിയില്ല..
അതിന്റെ വരുംവരായ്കകൾ അവൾ ആലോചിക്കുകയായിരുന്നു..

ആഗ്രഹമുണ്ട്..
ഒരുപാട് കൊതിയുണ്ട്…
ഒരു കുഞ്ഞിനെ പ്രസവിക്കാനും, അതിനെ പാലൂട്ടാനും കൊതിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..
ഉപേക്ഷിച്ചതാണ് ആ കൊതിയൊക്കെ..
നടക്കില്ലെന്ന് ഉറപ്പിച്ചതാണ്..

ഇനിയീ പ്രായത്തിൽ… ?..
ചുറ്റുമുള്ള സമൂഹം… ?..

“ആഗ്രഹമുണ്ട് ഉണ്ണീ… പക്ഷേ…”

“ഉം… എനിക്കറിയാം… അതൊക്കെ കുറച്ച് കഴിഞ്ഞ് നമുക്ക് ചിന്തിക്കാം…
ഇപ്പോ എനിക്കതൊന്നുമല്ല ആഗ്രഹം…”

“പിന്നെന്താടാ… ?”

“ പറയട്ടേ… ?”..

“ ഉം… പറ… എന്താ ഉണ്ണീടെ ആഗ്രഹം.?’

താൻ കരുതിയത് തന്നെ അവൻ പറയണേന്ന് സാവിത്രി ആഗ്രഹിച്ചു.

“എനിക്ക്… എനിക്കിപ്പോ കാണണം..”

അത് പറയുമ്പോ ഉണ്ണി കിതച്ചിരുന്നു..

“എന്ത്… ?”

മനസിലായെങ്കിലും സാവിത്രി ചോദിച്ചു..

“ എനിക്ക്… എനിക്കെന്റെ മോളെയൊന്ന് കാണണം… ഇപ്പത്തന്നെ….”

“ ഇപ്പഴോ… ?”

“ഉം… ഇപ്പോ….”

“അതെങ്ങിനെയാ ഉണ്ണീ… ?.
സമയം എത്രയായെന്നറിയോ… ?.
നാളെ… നാളെ പോരേ…
അതുമല്ല, ഇന്ന് നമ്മൾ കണ്ടതല്ലേ..?”..

“ ഇന്ന് കണ്ടത് എന്റൊപ്പം ജോലി ചെയ്ത ടീച്ചറിനെയല്ലേ…
എനിക്കിപ്പം കാണേണ്ടത് എന്റെ കാമുകിയേയാണ്…
എന്റെ സാവിത്രിക്കുട്ടിയെ…”

സാവിത്രിക്കും ആഗ്രഹമുണ്ട്..
ഇത്രയും കാലം ഉണ്ണി വെറുമൊരു പ്യൂണായിരുന്നു..
ഇന്നതല്ല..
ഇന്ന് തന്റെ മനസിൽ കുടിയേറിയവനാണവൻ.. തന്റെ കാമുകൻ..
അവനെയൊന്ന് കാണാൻ തനിക്കുമുണ്ട് ആഗ്രഹം..
പക്ഷേ ഈ സമയം… ?..

“എങ്ങിനെയാടാ നീ ഈ സമയത്തിങ്ങോട്ട്…
അത് വേണോ ഉണ്ണീ…?.
നാലഞ്ച് കിലോമീറ്ററില്ലേ… ?.
നാളെ കണ്ടാ പോരേടാ കുട്ടാ… ?”..

“പോര… ഞാനങ്ങോട്ട് വരുവാ…
മുറ്റത്തേക്കൊന്നും ഇറങ്ങണ്ട… ആ സിറ്റൗട്ടിലൊന്ന് നിന്നാ മതി… ഞാനൊന്ന് കണ്ടിട്ട് പൊയ്ക്കോളാം… “

അവന്റെ കൊതി എത്രത്തോളമുണ്ടെന്ന് അവൾക്ക് മനസിലായി..

“ ഉണ്ണീ…ശ്രദ്ധിക്കണേടാ…”

അത്രയേ സാവിത്രി പറഞ്ഞുള്ളൂ…

“എന്റെ ബൈക്ക് കണ്ടിട്ട് പുറത്തിറങ്ങിയാ മതീട്ടോ…”

അവൻ കരുതലോടെ പറഞ്ഞു..

“ ഉം…”

“ ഞാനിപ്പ വരാട്ടോ…”

“ ഉം… “

ഉണ്ണി കോൾ കട്ടാക്കി..

സാവിത്രി എഴുന്നേറ്റ് നിലത്തിറങ്ങി ബെഡിലേക്കൊന്ന് നോക്കി..
വലിയൊരു വട്ടത്തിൽ ഷീറ്റ് നനഞ്ഞ് കുതിർന്നിരിക്കുന്നു …
എത്ര രതിമൂർഛ തനിക്കുണ്ടായെന്ന് സാവിത്രിക്ക് തന്നെ മനസിലായില്ല..

അവൾ പൂർണ നഗ്നയായി ബാത്ത്റൂമിലേക്ക് കയറി..
മൂത്രമൊഴിച്ച് പൂറ് നന്നായി കഴുകി പുറത്തിറങ്ങി..
അഴിച്ചിട്ട നൈറ്റി തന്നെ എടുത്തിട്ടു..

ബെഡിലിരുന്ന് കഴിഞ്ഞ് പോയതെല്ലാം അവൾ ഓർത്തു നോക്കി..
എന്തെല്ലാമാണ് ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചത്…
തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങൾ..
ഒരിക്കലും തനിക്കൊരു കാമുകനുണ്ടാവുമെന്ന് ചിന്തിച്ചതേയല്ല..
ഏകാന്തമായിരുന്നു തന്റെ ജീവിതം..
കൂട്ടിനൊരാളെ ഒരുപാട് ആഗ്രഹിച്ചതാണ്..
അതൊരു കാമുകനായിരിക്കണമെന്ന് വിചാരിച്ചിട്ടില്ല..
അതുണ്ണിയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല..

ഇനി തനിക്കവൻ മതി..തന്റെ എല്ലാ പ്രയാസങ്ങൾക്കും അവന് പരിഹാരം കാണാനാവും..
ഒരാണിനെ കുറിച്ചൊന്നും താൻ ചിന്തിച്ചിട്ടില്ല…
എന്നാലിപ്പോ…
ഇനി തനിക്കവൻ വേണം…
തന്റേതെല്ലാം അവന് കൊടുക്കാൻ സന്തോഷമേ ഉള്ളൂ..
തന്റെ സ്വത്തും, മുതലും, പിന്നെ… പിന്നെ…
പിന്നെ അവന് വേണ്ടതെല്ലാം…

അവൻ തന്റെ ശരീരത്തെ മോഹിച്ചിട്ടില്ലെന്ന്…
അത് പറ്റില്ലല്ലോ…
മോഹിക്കണം… അവൻ തന്റെ എല്ലാം മോഹിക്കണം..
എല്ലാം പൂർണ മനസോടെ താനവന് സമർപ്പിക്കും..
തന്റെയെല്ലാം

അൽപം മുൻപ് കഴുകി വൃത്തിയാക്കിയ തുടുത്ത പൂറ് വീണ്ടും ചുരത്തിത്തുടങ്ങിയത് സാവിത്രിയറിഞ്ഞു..
അതിന്റെ ഒഴുക്ക് ഇനി നിലക്കാൻ പോകുന്നില്ലെന്നും അവളറിഞ്ഞു…

( തുടരും…)

സ്നേഹത്തോടെ,സ്പൾബർ❤️

Comments

Popular posts from this blog

ഭാര്യയുടെ അനിയത്തിമാർ-1

മൃദുല ടീച്ചർ 2Mridula Teacher Part 2 | Author : Ravuthar

ബില്ലിൽ തുടങ്ങിയ ബന്ധവും, എന്റെ ആദ്യ കളിയും"